fbpx

മറിയക്കുട്ടിക്ക് പെൻഷൻ നൽകിയേ തീരു, സർക്കാരിന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി,

. ഇടുക്കി /.അ­ടി­മാ­ലി സ്വ­ദേ­ശി മ­റി­യ­ക്കു­ട്ടി­ക്ക് പെന്‍­ഷന്‍ നല്‍­കി­യേ തീരു. ഹൈ­ക്കോ­ടതി:ഹര്‍­ജി­യില്‍ സര്‍­ക്കാ­രി­നെ­തിരേ രൂ­ക്ഷ­വി­മ­ര്‍­ശ­നം .

കൊച്ചി: വിധ­വാ പെന്‍­ഷന്‍ കു­ടിശി­ക വേ­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ട് അ­ടി­മാ­ലി സ്വ­ദേ­ശി മ­റി­യ­ക്കു­ട്ടി നല്‍കി­യ ഹര്‍­ജി­യില്‍ സര്‍­ക്കാ­രി­നെ­തിരേ രൂ­ക്ഷ­വി­മ­ര്‍­ശ­ന­വു­മാ­യി ഹൈ­ക്കോ­ടതി. മ­റി­യ­ക്കു­ട്ടി­ക്ക് പെന്‍­ഷന്‍ നല്‍­കി­യേ തീരു. അ­ല്ലെ­ങ്കില്‍ മ­റി­യ­ക്കു­ട്ടി­യു­ടെ മൂ­ന്ന് മാസ­ത്തെ ചെല­വ് സര്‍­ക്കാര്‍ ഏ­റ്റെ­ടു­ക്കേ­ണ്ടി വ­രു­മെ­ന്ന് കോട­തി മു­ന്ന­റി­യി­പ്പ് നല്‍കി.

ജ­സ്റ്റീ­സ് ദേ­വന്‍ രാ­മ­ച­ന്ദ്ര­നാണ് ഹര്‍­ജി പ­രി­ഗ­ണി­ച്ചത്. 1600 രൂ­പ എ­ന്നുള്ള­ത് സര്‍­ക്കാ­രി­നെ സം­ബ­ന്ധി­ച്ച് വലി­യ കാ­ര്യ­മാ­യി­രി­ക്കില്ല. എ­ന്നാല്‍ മ­റി­യ­ക്കു­ട്ടി­ക്ക് ആ പ­ണ­ത്തി­ന് പൊ­ന്നും­വി­ല­യു­ണ്ടെ­ന്ന് കോട­തി നി­രീ­ക്ഷിച്ചു.

78 വ­യ­സു­കാ­രിയാ­യ വൃ­ദ്ധ­യാ­ണ് ഹര്‍­ജി­ക്കാ­രി. ഇ­വ­രുടെ പ­രാ­തി ആ­രാ­ണ് സം­സ്ഥാന­ത്ത് കേള്‍­ക്കുക. മ­റി­യ­ക്കു­ട്ടിയെ കോ­ട­തി­ വി­ഐ­പി­യാ­യി പ­രി­ഗ­ണി­ക്കു­ക­യാ­ണെന്നും കോട­തി വ്യ­ക്ത­മാക്കി.

വിധ­വാ പെന്‍­ഷന്‍ അട­ക്കം കൊ­ടു­ക്കേ­ണ്ട­തി­ന് കേ­ന്ദ്ര സര്‍­ക്കാര്‍ നല്‍­കേ­ണ്ട വി­ഹി­തം ത­ങ്ങള്‍­ക്ക് കി­ട്ടി­യി­ട്ടി­ല്ലെ­ന്ന് സര്‍­ക്കാര്‍ കോ­ട­തി­യില്‍ പ­റഞ്ഞു. എ­ന്നാല്‍ കേ­ന്ദ്ര­ സര്‍­ക്കാ­രി­ന്‍റെ വി­ഹി­തം കി­ട്ടു­ന്നില്ല എ­ന്നതു­കൊ­ണ്ട് ഏ­തെ­ങ്കിലും ആ­ഘോ­ഷ­ങ്ങള്‍ സര്‍­ക്കാര്‍ ഒ­ഴി­വാ­ക്കു­ന്നു­ണ്ടോ എ­ന്ന് കോട­തി ചോ­ദിച്ചു. മുന്‍­ഗ­ണ­നാ­ക്ര­മം നി­ശ്ച­യി­ച്ച് സര്‍­ക്കാര്‍ ന­ടപ­ടി സ്വീ­ക­രി­ക്ക­ണ­മെന്നും കോട­തി വ്യ­ക്ത­മാ­ക്കി.

ഹര്‍­ജി വെ­ള്ളി­യാഴ്­ച വീണ്ടും പ­രി­ഗ­ണി­ക്കും. ഇ­തി­ന് മു­മ്പ് നി­ല­പാ­ട­റി­യി­ക്കാന്‍ കോട­തി സര്‍­ക്കാരി­നോ­ട് ആ­വ­ശ്യ­പ്പ­ട്ടി­ട്ടുണ്ട്. സം­ഭ­വ­ത്തില്‍ കേന്ദ്ര സര്‍­ക്കാ­രി­നോടും കോട­തി വി­ശ­ദീ­കര­ണം തേടി.അ­ടി­മാ­ലി സ്വ­ദേ­ശി മ­റി­യ­ക്കു­ട്ടി­ക്ക് പെന്‍­ഷന്‍ നല്‍­കി­യേ തീരു. ഹൈ­ക്കോ­ടതി:ഹര്‍­ജി­യില്‍ സര്‍­ക്കാ­രി­നെ­തിരേ രൂ­ക്ഷ­വി­മ­ര്‍­ശ­നം .

വിധ­വാ പെന്‍­ഷന്‍ കു­ടിശി­ക വേ­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ട്ട് അ­ടി­മാ­ലി സ്വ­ദേ­ശി മ­റി­യ­ക്കു­ട്ടി നല്‍കി­യ ഹര്‍­ജി­യില്‍ സര്‍­ക്കാ­രി­നെ­തിരേ രൂ­ക്ഷ­വി­മ­ര്‍­ശ­ന­വു­മാ­യി ഹൈ­ക്കോ­ടതി. മ­റി­യ­ക്കു­ട്ടി­ക്ക് പെന്‍­ഷന്‍ നല്‍­കി­യേ തീരു. അ­ല്ലെ­ങ്കില്‍ മ­റി­യ­ക്കു­ട്ടി­യു­ടെ മൂ­ന്ന് മാസ­ത്തെ ചെല­വ് സര്‍­ക്കാര്‍ ഏ­റ്റെ­ടു­ക്കേ­ണ്ടി വ­രു­മെ­ന്ന് കോട­തി മു­ന്ന­റി­യി­പ്പ് നല്‍കി.

ജ­സ്റ്റീ­സ് ദേ­വന്‍ രാ­മ­ച­ന്ദ്ര­നാണ് ഹര്‍­ജി പ­രി­ഗ­ണി­ച്ചത്. 1600 രൂ­പ എ­ന്നുള്ള­ത് സര്‍­ക്കാ­രി­നെ സം­ബ­ന്ധി­ച്ച് വലി­യ കാ­ര്യ­മാ­യി­രി­ക്കില്ല. എ­ന്നാല്‍ മ­റി­യ­ക്കു­ട്ടി­ക്ക് ആ പ­ണ­ത്തി­ന് പൊ­ന്നും­വി­ല­യു­ണ്ടെ­ന്ന് കോട­തി നി­രീ­ക്ഷിച്ചു.

78 വ­യ­സു­കാ­രിയാ­യ വൃ­ദ്ധ­യാ­ണ് ഹര്‍­ജി­ക്കാ­രി. ഇ­വ­രുടെ പ­രാ­തി ആ­രാ­ണ് സം­സ്ഥാന­ത്ത് കേള്‍­ക്കുക. മ­റി­യ­ക്കു­ട്ടിയെ കോ­ട­തി­ വി­ഐ­പി­യാ­യി പ­രി­ഗ­ണി­ക്കു­ക­യാ­ണെന്നും കോട­തി വ്യ­ക്ത­മാക്കി.

വിധ­വാ പെന്‍­ഷന്‍ അട­ക്കം കൊ­ടു­ക്കേ­ണ്ട­തി­ന് കേ­ന്ദ്ര സര്‍­ക്കാര്‍ നല്‍­കേ­ണ്ട വി­ഹി­തം ത­ങ്ങള്‍­ക്ക് കി­ട്ടി­യി­ട്ടി­ല്ലെ­ന്ന് സര്‍­ക്കാര്‍ കോ­ട­തി­യില്‍ പ­റഞ്ഞു. എ­ന്നാല്‍ കേ­ന്ദ്ര­ സര്‍­ക്കാ­രി­ന്‍റെ വി­ഹി­തം കി­ട്ടു­ന്നില്ല എ­ന്നതു­കൊ­ണ്ട് ഏ­തെ­ങ്കിലും ആ­ഘോ­ഷ­ങ്ങള്‍ സര്‍­ക്കാര്‍ ഒ­ഴി­വാ­ക്കു­ന്നു­ണ്ടോ എ­ന്ന് കോട­തി ചോ­ദിച്ചു. മുന്‍­ഗ­ണ­നാ­ക്ര­മം നി­ശ്ച­യി­ച്ച് സര്‍­ക്കാര്‍ ന­ടപ­ടി സ്വീ­ക­രി­ക്ക­ണ­മെന്നും കോട­തി വ്യ­ക്ത­മാ­ക്കി.

ഹര്‍­ജി വെ­ള്ളി­യാഴ്­ച വീണ്ടും പ­രി­ഗ­ണി­ക്കും. ഇ­തി­ന് മു­മ്പ് നി­ല­പാ­ട­റി­യി­ക്കാന്‍ കോട­തി സര്‍­ക്കാരി­നോ­ട് ആ­വ­ശ്യ­പ്പ­ട്ടി­ട്ടുണ്ട്. സം­ഭ­വ­ത്തില്‍ കേന്ദ്ര സര്‍­ക്കാ­രി­നോടും കോട­തി വി­ശ­ദീ­കര­ണം തേടി.

Share the News