Kerala Times

കേരളം ഇന്ത്യൻ യൂണിയൻ്റെ ഭാഗമാണ്

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 5 വട്ടം വന്ന് പോയ ഇന്ത്യൻ പ്രധാനമന്ത്രി പിന്നീട് തൃശൂരിൽ ഒരു കല്യാണവും കൂടി പിന്നീട് മന്ത്രിസഭ ഉണ്ടാക്കിയപ്പോൾ ക്യാമ്പിനറ്റ് പദവിയും ഇവിടുന്ന് ജയിച്ചവർക്ക് നൽകിയില്ല കേന്ദ്ര ബഡ്ജറ്റിലും കേരളത്തേ മറന്ന പ്രധാനമന്ത്രി കേരളത്തിൽ വയനാട്ടു ണ്ടായ ദുരന്തം പാർലമെൻ്റിൽ അടിയന്തിര പ്രമേയം പോലും അവതരിപ്പിക്കാൻ അവസരം നിഷേദിച്ചു പ്രതിപക്ഷകക്ഷികളുടെ ഒരേ സ്വരത്തിലുള്ള പ്രധിക്ഷേധത്തിലാണ് അധോസഭയിൽ ഈ വിഷയം ചർച്ച ചെയ്തത് കേവലം വേട്ടു ബാങ്കിനായ് മാത്രം എത്തുന്ന പ്രധാനമന്ത്രീ നിങ്ങൾ പുറ്റിങ്ങൽക്ഷേത്രത്തിലെയും തൃശൂരിലെ വിവാഹത്തിനും മാത്രം വന്നാൽ പോര കേരളാ ജനത ഇന്ത്യൻ യൂണിയൻ്റെ ഭാഗമാണന്ന് മനസിലാക്കുക. രാജ്യത്തെ ബീഹാറിനും, ആന്ത്രക്കും ബഡ്ജറ്റ് വിഹിതം നൽകിയപ്പോഴും കേരളത്തേ മറന്നു. ഇന്ത്യയുടെ ആഭ്യന്തിര മന്ത്രിഅമതിഷാ മഴ മുന്നറിയിപ്പ് നൽകിയതായി പറഞ്ഞ് ഇന്ത്യയിലെ ജനങ്ങളെയും ദുരിതബാധിതരും നിരാലമ്പരുമായ കേരളാ ജനത്തിനെ വഞ്ചിച്ചു. ലോക്സഭയിൽ രാഹുൽ ഗാന്ധിയെ ഇകഴ്ത്തി കാട്ടാൻ ഈ ദുരന്തത്തെ എം.പിതേജസി സൂര്യയെ അമിത്ഷാ ഉപയോഗിച്ചതായി തൃണമൂൽ നേതാവ് സൗഗത റോയി ആരോപിക്കുകയും പ്രസംഗം തുടങ്ങി ഇത് തിരും മുൻപേ പ്രതിപക്ഷത്തിൻ്റെ എതിർപ്പിൽ സ്പീക്കർക്ക് തേജസി സൂര്യയുടെ മൈക്ക് ഓഫ് ചെയ്യേണ്ടതും വന്നു. ദുരന്തമുഖത്ത് നിങ്ങൾ രാഷ്ട്രീയം കാണരുത്.
മുഹമ്മദ് ഖൈസ്
അടൂർ

Share the News
Exit mobile version